Sunday, April 27, 2014

ബ്ളോഗർമാരുടെ കാർടൂണുകൾ




മലയാളം ബ്ളോഗർമാരുടെ കാർടൂണുകൾ















Gabriel Marquez

            The famous Latin American writer Gabriel Garcia Marquez passed away on 17th Apr 2014. He is familiar  to malayalees through his writings Love at the time of cholera.,100years of solitude.A look at his life.......





Author, Journalist (1928–2014)
·          
·          
·          
·          
QUICK FACTS
NAME
Gabriel García Márquez
OCCUPATION
BIRTH DATE
DEATH DATE
PLACE OF BIRTH
PLACE OF DEATH
Writer Gabriel García Márquez, author of Love in the Time of Cholera, has gained worldwide readership with his brand of magical realism.
Synopsis
Born on March 6, 1928, writer Gabriel García Márquez grew up listening to family tales. After college, he became a journalist. His work introduced readers to magical realism, which combines facts and fantasy. His novelsCien años de soledad (One Hundred Years of Solitude) and El amor en los tiempos del cólera (Love in the Time of Cholera) have drawn worldwide audiences. He won a Nobel Prize in 1982.
Early Life
Writer and journalist Gabriel García Márquez was born on March 6, 1928, in Aracataca, Colombia. Considered one of the leading Latino writers, Márquez grew up listening to numerous family tales, such as his grandfather's war stories and his parents' dating adventures. He published his first story while in college and then became a journalist.



.Magical Realism
García Márquez drew international acclaim for the novel Cien aos de soledad (1967), which was later translated as One Hundred Years of Solitude. With this book, he is credited with helping to introduce the world to magical realism, a literary genre that combines facts and fantasy. Another one of his novels, El amor en los tiempos del cólera (1985), also drew a worldwide audience. The work, partially based on his parents' courtship, is also known by its English title, Love in the Time of Cholera.
Later Years

In recent years, Gabriel García Márquez has explored his own life in his work. His memoir Vivir para contarla (2002), published the next year as Living to Tell the Tale, received warm reviews and accolades from critics and fans. Throughout his career, García Márquez has won numerous awards and honors for his work, including the 1982 Nobel Prize in Literature.
   
http://www.biography.com/people/gabriel-garc%C3%ADa-m%C3%A1rquez

പട പേടിച്ച് പളളിയില്‍ പോയവര്‍


സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. കൊരിന്ത്യര്‍ (1:10)

ഒറീസയിലെ കലാപത്തിലുളള പ്രതിഷേധം ക്രൈസ്തവികമായി അറിയിക്കുമെന്ന് പവ്വത്തില്‍ പിതാവ് അരുളിച്ചെയ്തത് കേട്ടിരിക്കുമല്ലോ. പിതാവിന്റെ വാക്കുകളനുസരിച്ച് ചെകുത്താനും കടലിനും ഇടയ്ക്കത്രേ, ക്രൈസ്തവര്‍. വര്‍ഗീയവാദികളുടെ മാനസാന്തരത്തിന് മുട്ടിപ്പായ പ്രാര്‍ത്ഥന ആവശ്യമാണെന്നും കൂടി തിരുമേനി പറഞ്ഞ കാര്യം ദീപിക നമ്മെ അറിയിച്ചിട്ടുണ്ട്.

കാര്യം ശരിയാണ്. പളളിയും പളളിക്കൂടങ്ങളും തകര്‍ത്താല്‍ പ്രൗഢിയൊട്ടും ചോരാതെ അവ വീണ്ടും പണിതുയര്‍ത്താം. സഭയുടെ കൈവശം ഫണ്ടുണ്ട്. വിശ്വാസികളെയോ പുരോഹിതന്മാരെയോ പച്ചയ്ക്ക് കത്തിച്ചാലും ഭയക്കേണ്ടതില്ല. കുടുംബാസൂത്രണം വിലക്കുകയും നിരോധ്, കോപ്പര്‍ ടി മുതലായ സങ്കേതങ്ങള്‍ വിശ്വാസികള്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ നാശത്തിലും കുലുങ്ങേണ്ട കാര്യം സഭയ്ക്കില്ല.

ചുരുക്കം പറഞ്ഞാല്‍ ഒറീസയില്‍ സംഭവിച്ചതിനൊക്കെ സഭയുടെ കൈവശം മരുന്നുണ്ട്. മരുന്നില്ലാത്തത് ഒരേയൊരു കാര്യത്തിന്... ഒരു തലമുറയുടെ വിശ്വാസം നശിപ്പിക്കപ്പെട്ടാല്‍ സഭയും, ളോഹയണിഞ്ഞ സര്‍വജ്ഞാനികളായ പുരോഹിതപ്രതിഭകളും അമ്പേ, നിസഹായര്‍.

കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍‍, "ചെകുത്താന്റെ ആലയമായ" പുതിയ ഏഴാം ക്ലാസ് മുറിയില്‍ "പിശാചു ബാധയേറ്റ" സാമൂഹ്യശാസ്ത്രം പഠിച്ച കുട്ടിയുടെ നശിച്ചുപോയ വിശ്വാസത്തെ വീണ്ടും മുളപ്പിക്കാന്‍ പവ്വത്തില്‍ പിതാവിനോ, താഴത്തില്‍ തിരുമേനിക്കോ എന്തിന് സാക്ഷാല്‍ മാര്‍പാപ്പയ്ക്കോ കഴിയില്ല.

ആയതിനാല്‍, വാളെടുക്കുമെന്ന ഭീഷണിയടങ്ങിയ ഇടയലേഖനങ്ങള്‍ മാര്‍ക്സിസ്റ്റുകാര്‍ക്കു നേരെ മതി. ഒറീസയില്‍ പളളികള്‍ക്ക് തീവെയ്ക്കുന്ന, രജനി മാജിയെപ്പോലുളളവരെ പച്ചയ്ക്ക് കത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരെ അമ്പത്തിമൂന്നു മണി ജപം കൊണ്ട് മാനസാന്തരപ്പെടുത്തും.

പളളിക്കു തീവെയ്ക്കുകയും മനുഷ്യനെ കത്തിച്ചു കൊല്ലുകയും ചെയ്യുമ്പോള്‍ പവ്വത്തില്‍ തിരുമേനി പതിവില്ലാത്ത വിധം പ്രാര്‍ത്ഥനയിലേയ്ക്കും മണി ജപത്തിലേയ്ക്കും മടങ്ങിപ്പോകുന്നതിന് കാരണം തീര്‍ത്തും ലളിതം. ഒറീസയില്‍, പീഢാനുഭവങ്ങളുടെ കുരിശു വഴിയേ പോകുന്നത് ദളിതരാണ്. "സംവരണ ക്രിസ്ത്യാനികള്‍" എന്ന് ക്രൈസ്തവ സവര്‍ണര്‍ കളിയാക്കി വിളിക്കുന്നവരെ അടിച്ചാലും കൊന്നാലും തീവെച്ച് പൊളളിച്ചാലും തിരുമേനിമാരുടെ പ്രതിഷേധം മുട്ടിന്മേലുളള മുട്ടിപ്പു പ്രാര്‍ത്ഥനയിലൊതുങ്ങും.

"നമ്മുടെ വസ്തുക്കളേയും മതത്തേയും സംരക്ഷിക്കുകയാണ് നമ്മുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമെന്ന് നിങ്ങളും വിസ്മരിക്കുകയില്ലെന്ന് നാം വിശ്വസിക്കുന്നു. അതിന് പ്രക്ഷോഭത്തേക്കാള്‍ സഹായകമായിരിക്കുന്നത് ദൈവത്തോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണെന്ന് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മിപ്പിച്ചുകൊള്ളുന്നു. നാം നിര്‍ദേശിച്ചിരിക്കുന്ന ക്രൂശിത രൂപങ്ങളോടുള്ള പ്രാര്‍ഥന നിങ്ങള്‍ കൂട്ടായി ചൊല്ലിക്കൊള്ളണം. എന്നാല്‍ പ്രാര്‍ഥന മാത്രം പോരാ ഉപവാസവും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനകളും ഉപവാസവും കൊണ്ടല്ലാതെ വന്‍കാര്യങ്ങള്‍ ഒന്നും നടക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം".

സര്‍ സിപി രാമസ്വാമി അയ്യരെ "വിരട്ടാന്‍" ചങ്ങനാശേരി മെത്രാന്‍ ജെയിംസ് കാളാശേരി പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഈ വരികള്‍ ഇന്നും പ്രസക്തം.

ദാരിദ്ര്യത്തിനു പുറമേ, വിവേചനത്തിന്റെയും അവഗണനയുടെയും തിരസ്കാരത്തിന്റെയും കൂരമ്പും കൂര്‍ത്ത മുളളുമേറ്റ് മനംമടുത്താണ് ദളിതരും ആദിവാസികളും ഗോത്രവര്‍ഗക്കാരുമൊക്കെ ക്രിസ്തുമതം സ്വീകരിക്കാന്‍ സമ്മതിക്കുന്നത്. അവരുടെ ലക്ഷ്യം, നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും സമൂഹികാംഗീകാരത്തിനുളള ഉല്‍ക്കടമായ മോഹവും. എന്നാല്‍ ഇവയും പ്രതീക്ഷിച്ച് ക്രിസ്തുമതത്തില്‍ ചെന്നു കയറുന്നവന് ക്രൈസ്തവ സവര്‍ണര്‍ സമ്മാനിക്കുന്നതോ, അമ്പരപ്പും കൊടിയ മോഹഭംഗവും മാത്രം.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്നവന്റെ ചെറ്റപ്പുരയില്‍ തൂക്കിയിട്ടിരിക്കുന്ന കൃഷ്ണന്റെയോ പരമശിവന്റെയോ ശിവകാശിപ്പടം മാറ്റി യേശുക്രിസ്തുവിന്റെ ഡോണ്‍ ബോസ്കോ ചിത്രം പ്രതിഷ്ഠിക്കുക എന്നത് മാത്രമാണ് മതപരിവര്‍ത്തനത്തില്‍ ആകെ നടക്കുന്ന സാംസ്ക്കാരിക മാറ്റം. ഭരണഘടന ഉറപ്പു നല്‍കുന്ന എത്രയോ ആനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞാണ് തങ്ങള്‍ ഈ വിശ്വാസ വിപ്ലവത്തിന് വിധേയരാകുന്നതെന്ന് ദളിതനും ആദിവാസിയുമൊക്കെ തിരിച്ചറിയുന്നുണ്ടോ ആവോ?

ഹൈന്ദവ സവര്‍ണരില്‍ നിന്നും ഒട്ടും മോശമല്ല ക്രൈസ്തവ സവര്‍ണരെന്ന് ദളിത് ക്രിസ്താനികള്‍ തിരിച്ചറിയുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഏറയൂരില്‍ സവര്‍ണ ക്രൈസ്തവരും ദളിത് ക്രൈസ്തവരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അതിന് തെളിവാണ്.

ഏറയൂരിലെ സെന്റ് ജബമലൈസ് അണ്ണാ പളളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനമില്ല. പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ സ്വന്തം പളളി പണിതു. സഖ്യമാതാവിന്റെ പേരില്‍ പണിത ഈ പളളിയില്‍ സ്വന്തം പുരോഹിതനെയും അവര്‍ നിയമിച്ചു.

തുടര്‍ന്ന്, സ്ഥലത്തെ ദിവ്യന്മാരായ വണ്ണിയാര്‍ ക്രൈസ്തവരില്‍ നിന്നേല്‍ക്കുന്ന പീഡനങ്ങള്‍ സര്‍ക്കാരിന്റെയും കര്‍ത്താവിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനു വേണ്ടി മാര്‍ച്ച് ഏഴിന് അവര്‍ ഉപവാസ സമരം നടത്തി. പീഡനങ്ങളില്‍ നിന്നും രക്ഷ, പ്രാര്‍ത്ഥന വഴിയാണെന്നാണല്ലോ പവ്വത്തില്‍ തിരുമേനിയും പറയുന്നത്.

വേറെ പളളിയും കെട്ടി, പ്രത്യേക പുരോഹിതനെയും നിയമിച്ച ശേഷം ക്രിസ്ത്യാനികളെ പറയിപ്പിക്കാന്‍ ഉപവാസ സമരം നടത്തുന്നവര്‍ക്കു നേരെ സവര്‍ണ വികാരം ഉണര്‍ന്നത് സ്വാഭാവികം. അഞ്ഞൂറോളം വരുന്ന "യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍", ഉപവാസത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ചു. മുപ്പതോളം കുടിലുകള്‍ തീവെച്ചു നശിപ്പിച്ചു.

പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പ്രതിവിധി പ്രാര്‍ത്ഥനയാണെന്ന് ഐപിസിയോ സിആര്‍പിസിയോ പറയുന്നില്ല. തലങ്ങും വിലങ്ങും വെടി പൊട്ടി. എം. പെരിയ നായകം (40), എ മഗിമൈ (24) എന്നിവര്‍ സ്പോട്ടില്‍ തന്നെ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കു പറ്റി.

അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. 2008 ആഗസ്റ്റ് 14ന്, ഡോ. അംബേദ്കറുടെ 117ാമത് ജന്മവാര്‍ഷിക ദിവസം, ആയിരത്തോളം ദളിത് ക്രിസ്ത്യാനികള്‍ തലയില്‍ ഗംഗാ ജലം വീഴ്ത്തി ഹിന്ദുമതത്തിലേയ്ക്ക് തിരികെ പ്രവേശിച്ചു.

മൂര്‍ദ്ധാവില്‍ ഗംഗാ തീര്‍ത്ഥവും സേതു തീര്‍ത്ഥവും സമം ചേര്‍ത്തൊഴിച്ച്, സകല പാപങ്ങളില്‍ നിന്നും ശുദ്ധീകരിച്ച്, അവരെ ഹിന്ദുത്വത്തിലേയ്ക്ക് സ്വീകരിച്ചെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയ ഹിന്ദു മക്കള്‍ കട്ചി നേതാവ് അര്‍ജുന്‍ സമ്പത്ത് പത്രക്കാരോട് പറഞ്ഞു. വില്ലുപുരത്തു മാത്രം ഏതാണ്ട് 20,000 പേരെ പുനര്‍ പരിവര്‍ത്തനത്തിന് വിധേയമാക്കാനാണ് ഹിന്ദു മക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒറീസ വെടിപ്പാക്കി കഴിഞ്ഞ ശേഷം ഭാഗ്യമുണ്ടെങ്കില്‍ വില്ലുപുരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടും.

സവര്‍ണപ്പടയെ പേടിച്ച് പളളിക്കുളളില്‍ അഭയം തേടിച്ചെന്ന ദളിതരെ ക്രൈസ്തവ സവര്‍ണര്‍ എങ്ങനെയാണ് സമീപിക്കുന്നതെന്ന് സുവ്യക്തം. ലത്തീന്‍കാരുടെ അടുക്കളയ്ക്ക് ചാള നാറ്റം ആരോപിക്കുന്ന സുറിയാനിക്കാരും നെഴ്സുമാര്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നിവരോട് വിവാഹ ബന്ധം വിലക്കുന്ന കത്തോലിക്കരും ലത്തീന്‍കാരുമായി വിവാഹബന്ധത്തിന് തുനിയുന്നവരോട് ഊരുവിലക്കിനു സമാനമായ പ്രതിരോധ മുറകള്‍ പയറ്റുന്ന പ്രമാണിമാരുമൊന്നും കേരള സമൂഹത്തിനും അന്യരല്ല.

പരിവര്‍ത്തിത ക്രൈസ്തവര്‍ കെട്ടുന്ന പ്രത്യേക പളളികള്‍ക്ക് "പുലയപ്പളളികള്‍" എന്നാണല്ലോ പരിഹാസപ്പേര്.

ഇന്ത്യയിലെ ക്രൈസ്തവരില്‍ ഏതാണ്ട് എഴുപതു ശതമാനം പേര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്നാണ് കണക്ക്. കര്‍ത്താവിനും യേശുവിനും മുന്നില്‍ എല്ലാ ക്രൈസ്തവനും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്നവര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ മടിക്കുന്നില്ല.

മതപരിവര്‍ത്തനം അവസാനിപ്പിക്കാനും ഇതുവരെ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് ക്രൈസ്തവരോട് കാണിക്കുന്ന ക്രൂരമായ വിവേചനം അവസാനിപ്പിക്കാനും പുരോഹിതന്മാരോട് ആവശ്യപ്പെടുന്ന ദളിത് ക്രൈസ്തവ സംഘടനകളുണ്ട്. സര്‍ക്കാര്‍ സംവരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിനു പകരം ക്രൈസ്തവ സ്ഥാപനങ്ങളില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പവ്വത്തിലും താഴത്തിലുമൊന്നും ഇവരെ കേട്ടഭാവം പോലും നടിക്കുന്നില്ല.

ഇന്ത്യാ ഗവണ്മെന്റു കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകരാണ് ക്രൈസ്തവ സഭ. അവരുടെ പ്രലോഭനങ്ങളില്‍ വശംവദരായി ആദിവാസികളും ദളിതരുമൊക്കെ മതപരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ അര്‍ഹതപ്പെട്ട നിയമപരമായ സംവരണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുത്തിയാണ് ക്രൈസ്തവ സഭകള്‍ മതപരിവര്‍ത്തനം സാധ്യമാക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍, സഭാ സ്ഥാപനങ്ങളില്‍ അവര്‍ക്കായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുളള ബാധ്യതയും സഭയ്ക്കുണ്ട്.

കൂട്ടമതപരിവര്‍ത്തനം നടത്തി സ്വന്തം മതത്തില്‍ ആളെക്കൂട്ടാനല്ലാതെ, വന്നു കയറുന്ന അതിഥികളോട് മാന്യമായി പെരുമാറാനോ, അവരെ സ്വന്തം കൂട്ടത്തില്‍ കൂട്ടാനോ ആസ്ഥാന ക്രൈസ്തവര്‍ തയ്യാറാകുന്നില്ലെന്ന് ദളിതര്‍ തന്നെയാണ് തുറന്നു പറയുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പാതിരിച്ചതിയും ഫണ്ടിംഗിന്റെ അനന്ത സാധ്യതകളുമാണ് മതപരിവര്‍ത്തനത്തിന്റെ പിന്നാമ്പുറം.

മതപരിവര്‍ത്തനത്തിനു വേണ്ടി ഒഴുകിയെത്തുന്ന വിദേശ ഫണ്ടുപയോഗിച്ച് എഴുപതു ശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കൂട്ടമതപരിവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നുമുളള ദളിത് ക്രൈസ്തവരുടെ ആവശ്യം വനരോദനമായി ഒടുങ്ങുന്നു. പുതിയ പളളികള്‍ വേണ്ടെന്നും നിലവിലുളള പളളികളില്‍ എല്ലാ ക്രൈസ്തവര്‍ക്കും ആരാധനയ്ക്ക് അനുമതി കൊടുക്കണമെന്നുമുളള ആവശ്യം പവ്വത്തില്‍ പിതാവും താഴത്തില്‍ തിരുമേനിയും തളളുമോ കൊളളുമോ?

ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സീറ്റുകള്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ചെയ്തണമെന്ന ആവശ്യവും ആരുമേ കേട്ടഭാവം നടിച്ചിട്ടില്ല. ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ ക്രിമിനല്‍ നടപടിക്ക് വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ഉള്‍ച്ചേര്‍ത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് എത്രയോ കാലമായി. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെയെന്ന കര്‍ത്താവിന്റെ വചനം ഇവിടെയും വ്യര്‍ത്ഥം.

വൈദിക മര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും അവഗണനയുടെയും വേദന നൂറ്റാണ്ടുകളായി പേറുന്ന ദളിതര്‍ക്ക് ക്രിസ്തുമതവും യഥാര്‍ത്ഥ അഭയകേന്ദ്രമല്ല. സ്ഥാപിത താല്പര്യക്കാര്‍ കോടികള്‍ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന കൂട്ടമതപരിവര്‍ത്തനം ദളിതരുടെ പിന്നാക്കാവസ്ഥയെ നേര്‍ക്കു നേര്‍ നേരിടുന്നേയില്ല. സ്വന്തം മതത്തിനുളളില്‍ പ്രത്യേക തുരുത്ത് നിര്‍മ്മിച്ച് ദളിതരെ അവിടെ നിക്ഷേപിക്കുകയാണ് യാഥാസ്ഥിതിക ക്രൈസ്തവര്‍. ഇടയലേഖനങ്ങളിറക്കി പ്രതിഷേധിക്കാന്‍ മാത്രം വലിപ്പമൊന്നും അവര്‍ നേരിടുന്ന ദുരന്തങ്ങള്‍ക്കില്ല.


അതുകൊണ്ട്, ഒറീസയില്‍ പടരുന്ന കലാപങ്ങള്‍ക്കെതിരെ രൂപതകളില്‍ നിന്ന് ഇടയലേഖനം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. തൊഗാഡിയ, ദാരാ സിംഗ് എന്നിവരുടെയൊക്കെ മനസു മാറ്റാന്‍ പവ്വത്തില്‍ പിതാവ് വക ജപമാലാ സമര്‍പ്പണവും താഴത്ത് തിരുമേനി വക സമാധാന പ്രാര്‍ത്ഥനയും ഡാനിയേല്‍ അച്ചാരു പറമ്പില്‍ വക മനഃസ്താപ പ്രകരണവും ഉടന്‍ പ്രതീക്ഷിപ്പിന്‍!!

സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ സ്വാശ്രയ നിയമത്തിനും പാഠപുസ്തക പരിഷ്കരണത്തിനും എതിരെ വര്‍ത്തിക്കുക. പാഠപുസ്തകം വഴി നിരീശ്വരത്വവും വര്‍ഗ സമരവും പ്രചരിപ്പിക്കുന്നവരോട് ഒരു സന്ധിയും വേണ്ടെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.

ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ സര്‍പ്പ സന്തതികള്‍ക്ക് എങ്ങനെ കഴിയും എന്ന് കര്‍ത്താവ് ചോദിച്ചത് ഒന്നും കാണാതെയല്ലല്ലോ. അകലങ്ങള്‍ കണ്ട കര്‍ത്താവേ, ഒറീസയിലെ പാവങ്ങളെയും പരിവര്‍ത്തിത ക്രൈസ്തവരെയും കാത്തുകൊള്ളേണമേ...
http://oliyambukal.blogspot.in/

പിത്രുശൂന്യതയുടെ ഞരമ്പുരോഗങ്ങൾ

മാധ്യമങ്ങള്‍ കുടം തുറന്നു വിട്ട ലാവലിന്‍ അപവാദത്തിന്റെ ആയുസ് സിബിഐയുടെ കുറ്റപത്രവും ഒടുവിലത്തെ സത്യവാങ്മൂലവും കണ്ടതോടെ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. 500 കോടി, 400 കോടി, 374.5 കോടി എന്നിങ്ങനെ അവരോഹണത്തിന്റെ അനിവാര്യതകള്‍ പിന്നിട്ട അഴിമതിക്കഥ100 കോടി, 98.3 കോടി, 86 കോടി എന്നിങ്ങനെ ചുരുങ്ങിച്ചുരുണ്ട് ഒടുവില്‍ സ്വന്തം പ്രദേശത്ത് ഒരു കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ "അധികാരദുര്‍വിനിയോഗം" നടത്തിയെന്ന "മഹാ അപരാധ"ത്തിന്റെ പേരില്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 120 ബി, 420, അഴിമതി നിരോധന നിയമത്തിന്റെ 13(1) വകുപ്പുകള്‍ പ്രകാരമുളള കുറ്റവിചാരണയിലെത്തവെയാണ്, ഇടനിലക്കാരില്‍ നിന്ന് പിണറായി പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന സിബിഐയുടെ സത്യവാങ്മൂലം സിജെഎം കോടതിമുറിയില്‍ അവതരിച്ചത്.

ഇരുളിലും വെയിലിലും ഉപജാപം നീങ്ങുന്ന വഴി പഴയതു തന്നെയാണ്. അപവാദം ആദ്യം അച്ചടിമഷി പുരളുന്നത് അശ്ലീലവാരികയില്‍. പിന്നെ പത്രങ്ങള്‍ വഴിയൊരു കോളിളക്കം. തൊട്ടുപിന്നാലെ രാഷ്ട്രീയ എതിരാളികളുടെ വക ഹാലിളക്കം. ചൂടാറുന്നതിന് മുമ്പ് കോടതിയില്‍ ഹര്‍ജി. ഹര്‍ജിയ്ക്ക് തെളിവ് പത്രവാര്‍ത്തകള്‍. തെളിവും വെളിവുമില്ലാതെ പത്രത്താളുകളില്‍ നട്ടുനനച്ച അപവാദങ്ങള്‍ക്ക് കോടതി വഴി സ്വീകാര്യതയൊരുക്കിയത് അങ്ങനെയാണ്. പുതിയ കഥയുടെ, പുതിയ വേഷങ്ങളുടെ പിറവിയ്ക്കും അതേ തനിയാവര്‍ത്തനം.

അടവും ചുവടും പിഴച്ചുപോയത് തിരിച്ചറിഞ്ഞ ഉപജാപകവീരന്മാര്‍ പുതിയ പൂഴിക്കടകനുമായി അഴിഞ്ഞാടാനിറങ്ങുമ്പോള്‍ അങ്കത്തട്ടൊരുക്കാനുളള ചുമതല മനോരമ, മാതൃഭൂമി എഡിറ്റോറിയല്‍ ഡെസ്കുകള്‍ സസന്തോഷം ഏറ്റെടുത്തിട്ടുണ്ട്. 60 പേജ് നീളുന്ന സ്വന്തം കൈപ്പടയിലെ മൊഴിയും 140 പേജുകളുളള രേഖകളുമായി ചെന്നൈയിലെ സിബിഐ ഓഫീസിലേയ്ക്ക് ദീപക് കുമാറെന്ന പുതിയ അവതാരം നടന്നു കയറിയതും ആദ്യം നമ്മെ അറിയിച്ചത് സാക്ഷാല്‍ ക്രൈം നന്ദകുമാര്‍. പതഞ്ഞൊഴുകുന്ന ഹര്‍ഷോന്മാദത്തോടെ ദീപക് കുമാറിനെ മനോരമയും മാതൃഭൂമിയും മംഗളവും സ്വന്തമാക്കിയത് കണ്ടില്ലേ. ദീപക്കിന്റെ മൊഴിയ്ക്കു മേല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മുതല്‍ വീരേന്ദ്രകുമാര്‍ വരെയുളളവരുടെ പത്രസമ്മേളനമാണ് പരിപാടിയിലെ അടുത്ത ഇനം. സാക്ഷിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്ന് നന്ദകുമാര്‍ വക പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതിയിലെത്തുന്നതോടെ കൊട്ടിക്കലാശം ശുഭം.

സിബിഐയുടെ കുറ്റപത്രം കണ്ട് പല്ലുറുമ്മിയത് സിപിഎമ്മുകാരാണെന്ന് കരുതിയവരോട് നല്ല നമസ്കാരം പറയാം. ഒരു സംഘം ഉപജാപകരുടെ ഉറക്കമാണ് ആ കുറ്റപത്രം നഷ്ടപ്പെടുത്തിയത്. കെട്ടിപ്പൊക്കിയതും കൊട്ടിഗ്ഘോഷിച്ചതമൊന്നും കുറ്റപത്രത്തില്‍ കാണാഞ്ഞപ്പോള്‍ ഉപജാപക ഞരമ്പുകളില്‍ പടര്‍ന്നത് വൈക്ലബ്യത്തിന്റെ കൊടുംശൈത്യം. പുതിയ സത്യവാങ്മൂലത്തിന്റെ ഉളളറകള്‍ വെളിപ്പെടണമെങ്കില്‍, പൈശാചികമായ നിരാശയുടെ ആഴങ്ങളില്‍ നിന്ന് 2009 ആഗസ്റ്റ് 4ന് കോഴിക്കോട് പുതിയറ റോഡില്‍ നിന്നും ചെന്നൈയിലെ ശാസ്ത്രി ഭവനിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് പറന്ന ഒരു കത്തിനെക്കുറിച്ചറിയണം. അന്വേഷണ റിപ്പോര്‍ട്ടില്‍ വരേണ്ടിയിരുന്ന അന്തിമഫലങ്ങള്‍ അക്കമിട്ട് നിരത്തുന്ന ആ കത്ത് അയച്ചത് സാക്ഷാല്‍ ക്രൈം നന്ദകുമാര്‍.

ലാവലിന്‍ കേസിന്റെ അന്വേഷണത്തിനൊടുവില്‍ 2009 ജൂണ്‍ 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ താല്‍പര്യമുളള സകലര്‍ക്കും ആ കുറ്റപത്രത്തിന്റെ ഉളളടക്കം കാണാപ്പാഠമാണ്. നന്ദകുമാറും അയാള്‍ക്ക് പിന്നിലുളള ഉപജാപകരും ആഗ്രഹിച്ച അന്വേഷണ ഫലമായിരുന്നില്ല സിബിഐയുടേത്. തല്‍ക്കാലത്തെ മാധ്യമകോലാഹലങ്ങള്‍ക്കപ്പുറത്ത് ഈ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉളളടക്കം നന്ദകുമാര്‍ തന്നെ നിശ്ചയിച്ച് സിബിഐയെ അറിയിക്കുന്നതാണ് കത്ത്. ഉപജാപകര്‍ ആഗ്രഹിച്ചതും പ്രചരിപ്പിച്ചതുമായ ഏതെല്ലാം ആരോപണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയത് എന്ന അന്വേഷണത്തിനാണ് ഇനി പ്രസക്തി പുതിയ സത്യവാങ്മൂലത്തിന്റെ ജാതകവും ഗ്രഹനിലയും ആ വിശകലനത്തില്‍ തെളിയും.

ടി പി നന്ദകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ കേരള ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അശ്ലീലവാരികയുടെ താളുകള്‍ വഴി ആദ്യം, മലയാളത്തില്‍ മഹാമാധ്യമങ്ങള്‍ വഴി പിന്നീട്, ഒരു പൊതുതാല്‍പര്യഹര്‍ജി വഴി ഹൈക്കോടതി സമക്ഷം നന്ദകുമാര്‍ പ്രചരിപ്പിച്ച അപവാദങ്ങളെന്തെന്ന് അക്കമിട്ട് നമുക്ക് പരിശോധിക്കാം.

ആദ്യം വേറൊരു ചരിത്രം

2005 ഫെബ്രുവരി 15 -28 ലക്കം ക്രൈമിന്റെ കവര്‍ പേജില്‍ മാസ്റ്റ് ഹെഡിനും മീതെ ഇങ്ങനെ ഒരു തലക്കെട്ട് പ്രത്യക്ഷപ്പെട്ടു."പിണറായി വിജയനും റഷ്യന്‍ സുന്ദരിമാരും". കുടുംബത്തോടൊപ്പം ജീവിക്കുന്ന രണ്ട് മാന്യ വനിതകളുടെ ചിത്രങ്ങള്‍ക്ക് താഴെ തോമസ് ഐസക്കിന്റെയും പിണറായി വിജയന്റെയും ക്ലോസപ്പ് ദൃശ്യങ്ങള്‍ക്കൊപ്പം സംഭ്രമജനകമായ തലക്കെട്ടുകള്‍ കൂടി.. "തോമസ് ഐസക് പാര്‍ട്ടിയുടെ അന്തകനോ""രണ്ട് സുന്ദരികള്‍ മാര്‍ക്സിസ്റ്റ് നേതാക്കളെ കയ്യിലിട്ട് അമ്മാനമാടുമ്പോള്‍" ‍,"പെണ്‍വിഷയത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകരുമോ?"

ഗ്രൂപ്പുപോരിന്റെ പാരമ്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ചേര്‍ന്നത് 2005 ഫെബ്രുവരി 19 മുതല്‍ 22 വരെയാണ്. പാര്‍ട്ടിയൊന്നാകെ പിടിച്ചടക്കാനും ചിലരെ പിടിച്ചിറക്കാനും മറ്റുചിലരെ പടിയടച്ച് പിണ്ഡം വെയ്ക്കാനും തീരുമാനിച്ചുറപ്പിച്ച് മലപ്പുറത്തെത്തയവര്‍ക്കുളള വയാഗ്രയായിരുന്നു ഈ ക്രൈം വാരിക. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ വിഷച്ചൂരുളള ലൈംഗിക അപവാദങ്ങള്‍ അച്ചടിച്ച് വില്‍ക്കാന്‍ ഒരു ഞരമ്പുരോഗിയ്ക്ക് ധൈര്യം കുത്തിയൊലിച്ചത് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെയായിരുന്നുവെന്നത് ഒട്ടും രഹസ്യമല്ല. റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം ഗള്‍ഫില്‍ ഉല്ലാസനൗകയില്‍ രാസകേളിയാടുകയാണ് പിണറായി വിജയനെന്ന് അച്ചടിച്ച ക്രൈം വാരിക എറണാകുളത്ത് ദേശാഭിമാനി ബുക്ക് ഡിപ്പോയില്‍ പോലും വില്‍പനയ്ക്ക് വെച്ചിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ക്രൈമിന്റെ ഈ ലക്കമൊന്നാകെ പരതിയാലും ലാവലിന്‍ എന്ന പേര് ഒരിടത്തുപോലുമില്ല!

ക്രൈം വഴി പ്രചരിച്ച ആരോപണങ്ങള്‍

2006 ലെ തിരഞ്ഞെടുപ്പുകാലത്ത് പിണറായി വിജയന്റെ മുഖചിത്രത്തോടെ ക്രൈം വില്‍പനയ്ക്കെത്തി. കവര്‍ പേജില്‍ "എസ്എന്‍സി ലാവലിനും കമല ഇന്റര്‍നാഷണലും ഇലക്ഷന്‍ രംഗം പ്രക്ഷുബ്ധമാക്കുന്നു", "കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരന്‍","എസ്എന്‍സി ലാവലിന്‍ ഇടപാടിലൂടെ 374.5 കോടി രൂപയുടെ അഴിമതി നടത്തിയ പിണറായി വിജയന് സിംഗപ്പൂരില്‍ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടിംഗ് കമ്പനി ഉണ്ടെന്ന വിവരം ക്രൈം പുറത്തുവിട്ടതോടെ വിഎസിന്റെ നേതൃത്വത്തില്‍ വന്‍മുന്നേറ്റം നടത്തിയ എല്‍ഡിഎഫ് പിന്നോട്ടടിച്ചു" എന്നിങ്ങനെയുളള അപവാദ സാഹിത്യം.

2005 സെപ്തംബര്‍ 22നാണ് ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ ഹര്‍ജിയിലും വാരികയുടെ പല ലക്കങ്ങളിലും നന്ദകുമാര്‍ പിണറായി വിജയനെതിരെ നിരത്തിയ ആരോപണങ്ങള്‍ ഇവയാണ്.

  • അഴിമതിപ്പണം 500 കോടി മുതല്‍ 374.5 കോടി വരെ (തരാതരം പോലെ മാറിമറിയുന്നു).
  • പിണറായി വിജയന് ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമല എക്സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന ബിനാമി വ്യവസായ സ്ഥാപനമുണ്ട്. കോഴപ്പണം അവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
  • അന്താരാഷ്ട്ര തലത്തില്‍ അധോലോക ബന്ധമുളള നേതാവാണ് പിണറായി വിജയന്‍. കമല ഇന്റര്‍നാഷണല്‍ അധോലോക ബന്ധമുളള വ്യവസായ സ്ഥാപനമാണ്.
  • കോഴപ്പണത്തിന്റെ നിക്ഷേപത്തെ തുടര്‍ന്ന് നൂറിലേറെ തവണ പിണറായി വിജയന്‍ സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

  • രാറിന്റെ ഭാഗമായി 270 കോടി രൂപ ബ്രോക്കര്‍ ഫീസായി കൈമാറി. ഈ തുകയാണ് കമല എക്സ്പോര്‍ട്ട്സ് ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചത്.
  • മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ച ടെക്നിവാലിയ (യഥാര്‍ത്ഥത്തില്‍ ടെക്നിക്കാലിയ) ഒരു ബിനാമി സ്ഥാപനമാണ്. കമല ഇന്റര്‍നാഷണലില്‍ മാത്രമല്ല, ടെക്നിവാലിയയിലും പിണറായി വിജയന് പങ്കാളിത്തമുണ്ട്.

  • പിണറായി വിജയന്‍ സ്വദേശത്ത് ഒരു കോടി രൂപ ചെലവില്‍ ആഡംബര മാളിക പണിയുന്നു.

  • ഒരുകോടി രൂപ ഫീസ് ചെലവുളള കോഴ്സുകള്‍ക്കാണ് പിണറായി വിജയന്റെ മകനും മകളും പഠിക്കുന്നത്.

  • രാറില്‍ ഇടനില നിന്നതിന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ മകന് 25 കോടി രൂപ ലാവലിന്‍ നല്‍കി.
  • കോഴപ്പണം ഉപയോഗിച്ച് എകെജി സെന്റര്‍ നവീകരിക്കുകയും പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബര ഫ്ലാറ്റുകള്‍ പണിയുകയും ചെയ്തു.


ഇതൊക്കെയാണ് തന്റെ വാരിക വഴി, ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വഴി നന്ദകുമാര്‍ പ്രചരിപ്പിച്ചത്. ഈ ആരോപണങ്ങള്‍ കണ്ട് കണ്ണുതളളിയാണ് കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതില്‍ എത്ര ആരോപണങ്ങള്‍ സിബിഐ അന്വേഷണം ശരിവെച്ചു എന്ന് പരിശോധിക്കുമ്പോഴാണ് ഉപജാപകഞരമ്പുകളില്‍ ചോരയുറഞ്ഞുപോയതെന്തുകൊണ്ട് എന്ന് ബോധ്യപ്പെടുന്നത്.
കമല ഇന്റര്‍നാഷണല്‍, ടെക്നിക്കാലിയ, ഒരു കോടിയുടെ വീട്, മകന്റെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങളിലുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് 2008ല്‍ തന്നെ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതായത് സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ തന്നെ ആ കഥകള്‍ പൊളിഞ്ഞുവെന്ന് അര്‍ത്ഥം.

അങ്ങനെ ലാവലിന്‍ അഴിമതിക്കേസ് അഴിമതിയില്ലാത്ത കേസായി മാറി. സ്വന്തം നാട്ടില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ ശ്രമിച്ചതും, കാര്‍ത്തികേയന്റെ കരാറുമായി മുന്നോട്ടു പോകാന്‍ മന്ത്രിയെന്ന അധികാരമുപയോഗിച്ച് ഉത്തമതാല്‍പര്യത്തോടെ കൈക്കൊണ്ട ഭരണപരമായ തീരുമാനവും "ഗൂഢാലോചന"യുടെയും "വഞ്ചന"യുടെയും പരിധിയില്‍ വരുമോയെന്ന കാര്യം സുപ്രിംകോടതി തീരുമാനിക്കും. സിബിഐയിലെ ഉണ്ടിരുന്ന പോലീസുകാര്‍ക്ക് കാര്‍ത്തികേയന്‍ "ഫൗണ്ടര്‍ ഓഫ് ദി കോണ്‍സ്പിറസി" ആയതു മുതല്‍ ഗൂഢാലോചനയുടെ ഗുണഫലം പറ്റാത്തതുകൊണ്ട് തൊട്ടടുത്ത നിമിഷം പ്രതിപ്പട്ടികയില്‍ നിന്നൊഴിവായതു വരെയുളള സംഭവങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ അടക്കം കേസിന്റെ രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചുളള ചര്‍ച്ച പൊതുസമൂഹത്തിലും നിര്‍ബാധം അരങ്ങേറും.

രാഷ്ട്രീയ എതിരാളികളും ഉപജാപകരും മെനഞ്ഞ അപവാദകഥകളെ അടിസ്ഥാനമാക്കി ഒരു രാഷ്ട്രീയനേതാവിനെ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് കോടതി നടപടികളുടെ നൂലാമാലകളില്‍ കുരുക്കുന്നതിനെതിരെ സിപിഎം നടത്തിയ സന്ധിയില്ലാ സമരം അനന്യമായ ഒരു ചരിത്രാനുഭവമായി തിരിച്ചറിയുമ്പോഴാണ് പുതിയ വേഷങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്.

ഒരു രൂപയെങ്കിലും പിണറായി വിജയന്‍ കോഴ കൈപ്പറ്റിയെന്നൊരു വാചകം സിബിഐയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിച്ചവരെ നിരാശരാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും ഒടുവിലത്തെ സത്യവാങ്മൂലവും അനിവാര്യമാക്കുന്നത് ഒരു ദൃക്സാക്ഷിയെയാണ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ പോലും രംഗപ്രവേശം ചെയ്യാതിരുന്ന ദൃക്‍സാക്ഷി ചെന്നൈയിലെ പൊരിവെയിലില്‍ പെട്ടെന്നൊരു നിമിഷം പൊട്ടിമുളച്ചത് വെറുതേയല്ല. ക്രൈം നന്ദകുമാര്‍ മുതല്‍ പി സി ജോര്‍ജുവരെയുളളവരുടെ അശ്രാന്തപരിശ്രമമുണ്ട് ഈ സ്വയംഭൂവിന്റെ പിറവിയ്ക്ക് പിന്നില്‍. മൊഴി, നന്ദകുമാറിന്റെ വാര്‍ത്ത, ജോര്‍ജിന്റെ പത്രസമ്മേളനം, അതുവഴി മുഖ്യധാരാ മാധ്യമങ്ങളിലേയ്ക്ക് മാന്യമായ എന്‍ട്രി. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായകപ്രവേശത്തിന് തുല്യമായ ലാളിത്യം. ദീപക് കുമാറിന്റെ മൊഴി വേണ്ടിവന്നാല്‍ പരിശോധിക്കുമെന്ന് സിബിഐയും വ്യക്തമാക്കിയതോടെ അവതാരവേഷം ദീര്‍ഘനിശ്വാസം വിട്ടു.


"അഭിഭാഷകന്റെ കേസ് ഡയറി" എന്ന എസ് എന്‍ സ്വാമി - കെ മധു ചിത്രത്തില്‍ കൊലപാതകം നേരിട്ടു കാണുന്ന ഐ വിറ്റ്നസിനെ നിര്‍മ്മിക്കുന്ന അഭിഭാഷക കൗശലം ചിത്രീകരിക്കുന്നുണ്ട്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയെന്നതിന് ഒരു തെളിവുമില്ലെന്നും തെളിവുകളിലേയ്ക്ക് നയിക്കുന്ന ഉപയോഗപ്രദമായ സൂചനകള്‍ പോലുമില്ലെന്നും സിബിഐയ്ക്കു തന്നെ വിളിച്ചു പറയേണ്ടി വന്നപ്പോള്‍, പണം കൈമാറുന്നത് നേരില്‍ കണ്ട ഒരു ദൃക്സാക്ഷി തയ്യാറായി. ഇരുളില്‍ നിന്ന് പൊടുന്നനെ ഒരു ഐ വിറ്റ്നസ്. അയാളാണ് ദീപക് കുമാര്‍.

ദിലീപ് കുമാറിന് നിലമൊരുക്കിയതും നന്ദകുമാര്‍ തന്നെ. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് പിണറായിയ്ക്ക് ദിലീപ് രാഹുലന്‍ പണം കൈമാറിയിട്ടുണ്ടെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു, അത് നേരിട്ട് താന്‍ കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി പിന്നാലെ ദീപക് കുമാര്‍ എന്നൊരാള്‍ സിബിഐ ഓഫീസിലേയ്ക്ക് സ്വമേധയാ നടന്നു ചെല്ലുന്നു. പുരഞ്ജയത്തില്‍ തുടങ്ങി സൗഭദ്രമായി മാറുന്ന പുതിയൊരു പൂത്തൂരം അടവ്. അയാള്‍ തിരുവനന്തപുരം സ്വദേശിയെന്ന് മനോരമ, ചെന്നൈ സ്വദേശിയെന്ന് മംഗളം. ടെക്നിക്കാലിയ നടത്തുന്ന കാലത്ത് ദിലീപ് രാഹുലനൊപ്പം ജോലി ചെയ്തിരുന്നയാളെന്ന് മനോരമയും മാതൃഭൂമിയും പറയുമ്പോള്‍, ദിലീപ് രാഹുലന്റെ അടുത്ത സുഹൃത്താണ് വ്യവസായിയെന്ന് മംഗളം. എന്തു വ്യവസായമാണ് ചെയ്തതെന്നോ ചെയ്യുന്നതെന്നോ ഒരു പത്രത്തിലുമില്ല. ബിസിനസില്‍ വഞ്ചന കാട്ടിയതു കാരണം ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞെന്ന് മനോരമ . എന്തു വ‍ഞ്ചനയെന്നില്ല, വഞ്ചനയ്ക്കെതിരെ കേസോ വഴക്കോ ഉണ്ടോയെന്നില്ല, ആളിനിപ്പോള്‍ എന്താണ് ജോലിയെന്നില്ല, ഊരും വിലാസവും ഇല്ലേയില്ല. എങ്കിലും, നിനച്ചിരിക്കാതെ കൈവന്ന ബമ്പര്‍ സൗഭാഗ്യത്തിന്റെ ആഘോഷം ഏഴുകോളത്തിലാണ് മനോരമ ആടിത്തിമിര്‍ത്തത്.

സാക്ഷിയുടെ രംഗപ്രവേശം ഉദ്ദേശിച്ച ഫലം ചെയ്തുവെന്ന് വേണം കരുതാന്‍. തെളിവുകള്‍ സിബിഐ മറച്ചുവെച്ചുവെന്ന ആരോപണത്തോടെയാണ് മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആരോപണങ്ങള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടാല്‍ ലാവലിന്‍ കേസിന്റെ ഗതി മാറുമെന്ന് മനോരമ പ്രവചിക്കുന്നു. (കേസിന്റെ ഗതി മനോരമ ഉദ്ദേശിച്ച രീതിയിലല്ല മുന്നേറുന്നതെന്ന് വ്യംഗ്യം). ഗതി മാറ്റണമെങ്കില്‍ ദൃക്‍സാക്ഷീനിര്‍മ്മാണം അനിവാര്യം. പൊരിവെയിലില്‍ പ്രത്യക്ഷപ്പെട്ട പെരുങ്കളളന്‍ ആരുടെയൊക്കെ അനിവാര്യതയായിരുന്നുവെന്ന് അറിയുക.

പിണറായി വിജയന്‍ ഇടനിലക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായോ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നതിനോ തെളിവില്ലെന്ന സിബിഐയുടെ സത്യവാങ്മൂലം അനിവാര്യമാക്കുന്നത് മറ്റൊരു സംശയമാണ്. എന്തുകൊണ്ടാണ് ഈ വിവരം അന്വേഷണറിപ്പോര്‍ട്ടിന്റെ ഭാഗമായി സിബിഐ ഉള്‍പ്പെടുത്താത്തത്? കാര്‍ത്തികേയന്‍ സാമ്പത്തികലാഭമുണ്ടാക്കിയില്ലെന്നും ഗൂഢാലോചനയുടെ ഗുണഫലം കൈപ്പറ്റിയില്ലെന്നും എടുത്തു പറഞ്ഞ സിബിഐയ്ക്ക്, പിണറായി വിജയന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതിന് തെളിവോ തെളിവിലേയ്ക്ക് നയിക്കുന്ന സൂചനകളോ ഇല്ലെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം 11 മാസം വേണ്ടി വന്നു. ഇതിനിടയില്‍ പിണറായി വിജയനെക്കുറിച്ച് പുതിയ ഒരന്വേഷണവും ഈ ഏജന്‍സി നടത്തിയിട്ടില്ല. ഈ സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനം പഴയ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ്. അന്വേഷണത്തില്‍ വെളിപ്പെട്ട പ്രതിയെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തപ്പെട്ടില്ല എന്നറിയാന്‍ മറ്റൊരു സിബിഐ അന്വേഷണം തന്നെ വേണ്ടി വരും!

സിപിഎം എന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത വിധം മാരകവും അശ്ലീലവുമായ ആരോപണങ്ങള്‍ക്കാണ് പിണറായി വിജയന്‍ വിധേയനാവുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും വരെ പ്രതികളാക്കി നന്ദകുമാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍ എന്ന സിപിഎം നേതാവിന്റെ ഭാര്യയോ മക്കളോ ആയിപ്പോയി എന്ന കാരണത്താലാണ് കമലടീച്ചറും വിവേകും വീണയുമൊക്കെ കോടതി കയറിയിറങ്ങേണ്ടി വന്നത്.

തികച്ചും ദരിദ്രമായ കുടുംബത്തില്‍ പിറന്ന് ബാല്യത്തിലും കൗമാരത്തിലും പിന്നാക്കാവസ്ഥയുടെ മുഴുവന്‍ കയ്പും അനുഭവിച്ച്, ത്യാഗസമ്പൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ പിണറായി വിജയനെയും കുടുംബത്തെയും സവര്‍ണത കൊത്തിപ്പറിക്കുകയാണ്. അപവാദങ്ങളുടെയും കെട്ടുകഥകളുടെയും നിലയ്ക്കാത്ത പ്രവാഹം ഈ മനുഷ്യനെതിരെ ആര്‍ത്തിരമ്പുകയും അതിന് മദിച്ചു പുളച്ചൊഴുകാന്‍ അധികാരസവര്‍ണത അത്യാഹ്ലാദത്തോടെ ചാലുകീറുകയും ചെയ്യുമ്പോള്‍ ലാവലിന്‍ കേസ് പ്രത്യാക്രമണത്തിന്റെ ഇതിഹാസമാവുക തന്നെ വേണം.

ഇത്രമാത്രം കെട്ടുകഥകള്‍ പത്രങ്ങള്‍ സംഘടിതമായി മെനഞ്ഞ് പ്രചരിപ്പിച്ച മറ്റൊരനുഭവം മലയാളിയ്ക്ക് അപരിചിതമാണ്. കേവലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി പദം വഹിക്കുന്നു എന്നതു മാത്രമല്ല അപവാദപ്പിറവിയ്ക്ക് കാരണം. അപവാദത്തിന്റെ അക്ഷകീലം ചെത്തുതൊഴിലാളിയുടെ മകന്‍ അങ്ങനെ വളരേണ്ടെന്ന സവര്‍ണ നിശ്ചയം തന്നെയാണ്. ആരോപണങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ, തൊണ്ടതൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ, ഒന്ന് തകരുമ്പോള്‍ മറ്റൊന്നിനുവേണ്ടി തലപുകയ്ക്കുന്നവരുടെ, കേസിന്റെ ഗതിവിഗതികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ സാമൂഹ്യപശ്ചാത്തലം നിശിതമായ വിചാരണയര്‍ഹിക്കുന്നു. സിപിഎമ്മിനുളളില്‍ രൂപപ്പെട്ട കേവലമായ ഗ്രൂപ്പുതാല്‍പര്യങ്ങളെ അതിസമര്‍ത്ഥമായി പൊതുസമൂഹത്തിലെ സവര്‍ണത ഹൈജാക്ക് ചെയ്തു കഴിഞ്ഞു. ഒരിക്കലും പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന് ആശ്വാസത്തോടെ ആത്മഗതം ചെയ്യുന്നവരുടെ ഉളളിലിരിപ്പിന് ഫ്യൂഡല്‍ വേരുകളുണ്ട്.

ചാനലുകളില്‍, പത്രങ്ങളില്‍, കോടതികളില്‍, ജനസമ്മതിയുടെ ഓരോ നിര്‍മ്മിതികേന്ദ്രത്തിലും ചുറ്റിപ്പടര്‍ന്ന സവര്‍ണ നീരാളികള്‍ തന്നെയാണ് പിണറായി വിജയനെ വേട്ടയാടുന്നത്.

THURSDAY, APRIL 22, 2010

http://oliyambukal.blogspot.in/

Saturday, April 26, 2014

കോണ്‍ഗ്രസ് നേതാക്കള്‍



ഇതാണ് യഥാര്ത്ഥ ക്രൈം .
വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ
കോണ്‍ഗ്രസ്് നേതാക്കള്‍ പിടിയില്‍
വടക്കഞ്ചേരി: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ളീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോകസഭാമണ്ഡലത്തിലാണ് സംഭവം.
പാലക്കാട് ഡിസിസി അംഗം പി എം അബ്ദുള്‍റഹ്മാന്‍, ആലത്തൂര്‍ ബ്ളോക്ക് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി ഒ വര്‍ഗീസ്, കിഴക്കഞ്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് എം കെ ശ്രീനിവാസന്‍, യൂത്ത് കോണ്‍ഗ്രസ് കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, ഇളങ്കാവ് സണ്ണി എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പകല്‍ ഒന്നിന് കിഴക്കഞ്ചേരി കണിയമംഗലം വക്കാല ഭാഗത്ത് സ്ക്വാഡ് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പാതയോരത്ത് നിര്‍ത്തിയിട്ട കെഎല്‍ 8 എ-എച്ച് 479 ടവേര വാനിലും കെഎല്‍ 11 സി 3036 നമ്പര്‍ ജീപ്പിലും എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്ന നൂറുകണക്കിന് ക്രൈം വാരികകള്‍ കണ്ടെത്തി. കോണ്‍ഗ്രസ്നേതാക്കള്‍ റോഡിനോടു ചേര്‍ന്നുള്ള വീട്ടില്‍ പണം നല്‍കുന്നതും കണ്ടു. എന്നാല്‍, പണം വീട്ടുടമ നിരസിച്ചു.
വീട്ടുടമയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എത്തിയ എല്‍ഡിഎഫ്പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്കാരെ പിടികൂടി. തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 1000, 1500, 500 രൂപ വീതം കവറിലാക്കിയനിലയില്‍ 1,26,000 രൂപ, യുഡിഎഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാന്റെ ഒപ്പോടുകൂടിയ കത്ത്, പണംവാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട ബുക്ക് എന്നിവയും കണ്ടെത്തി. കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ച് പണംനല്‍കി വോട്ടുപിടിക്കാനുള്ള പദ്ധതിയായിരുന്നു കോണ്‍ഗ്രസിന്റേത്.
വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി ടി എസ് ജോസഫ്, വടക്കഞ്ചേരി സിഐ പി സി ബിജുകുമാര്‍, മംഗലംഡാം എസ്ഐ ദിലീപ് എന്നിവരെത്തി പ്രതികളെയും പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പണവും മഞ്ഞപ്പത്രവും ഇറക്കി ജനവികാരം അട്ടിമറിക്കാമെന്ന കോണ്‍ഗ്രസ് മോഹം വിലപ്പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. പ്രചാരണം പൂര്‍ത്തിയായതോടെ, എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് വ്യക്തമായി. ഇതില്‍ വിറളിപിടിച്ചാണ് സംസ്കാരശൂന്യമായ നടപടികളുമായി രംഗത്തിറങ്ങിയതെന്ന് എ കെ ബാലന്‍ പറഞ്ഞു.
http://pmmanoj.blogspot.in/2009/04/blog-post_16.html

Mark Shand


Mark Shand lived an inconspicuous life, despite his royal connections, mainly devoted to saving his beloved elephants.
He grew up in East Sussex, alongside his siblings Camilla and Annabel. His father, Major Bruce Shand won the military cross twice for bravery in the Second World War, and his mother, the Hon. Rosalind Maud Cubitt, was a member of the wealthy Cubitt family.
As children: Camilla Parker Bowles with brother Mark and sister Annabel (Rex)
His youth was somewhat rebellious, he was expelled from Milton Abbey School in Dorset for smoking cannabis and enjoyed frequenting nightclubs.
Following his expulsion, Mr Shand was sent by his father to Australia, but stopped off in India instead where he discovered elephants.
His career choices had been eclectic; he had stints as a rally driver and bobsleigh competitor and also dealt with art deco jewellery.
In eastern India Mr Shand bought Tara the elephant and rode her for 800 miles across the country, which he said confirmed his "absolute love" for elephants. The book he wrote as a result was called Travels on my Elephant.
The Duchess of Cornwall at the Elephant Parade exhibition with Mark Shand in 2010 (Getty)
He subsequently wrote numerous books about elephants, Hinduism and Indian culture. His book Queen of the Elephants, about the first female elephant guide in recent times, went on to win the Prix Litteraire d'Amis and was made into a BBC documentary.
In 2002 Mr Shand set up his own charity called Elephant Family which aims to save the endangered Asian elephant from extinction in the wild.
On the night of his death he was celebrating the success of a charity auction that had raised nearly £1 million, some of it for his charity.
Ian Walkden, chief executive of the Elephant Family, said "Mark Shand was a true force for conservation. He was a legend and inspiration and above all our great friend. We will miss him always.”




Elephant Family is making a real difference to the fate of the endangered Asian elephant.

By working where we are most needed and forming trusted partnerships, we are saving one the world’s most magnificent and threatened creatures.
Success highlights:
  • Saving HabitatThe fourth settlement of one of the world’s most important wildlife corridors has been secured, leaving just one more before the whole 2,200 acre corridor is protected. This corridor links two large forest areas, which are home to the 6,500 Asian elephants. The largest population on the planet.
  • Raising Awareness: Elephant Parade London raised awareness for the plight of the Asian elephant in a way it never has been before. Their endangered status was communicated to an audience of 25 million people and attracted international media coverage.
  • Preventing Conflict: The spread of palm oil plantations in Indonesia is having a devastating effect on the 2,000 – 2,500 Sumatran elephants who list there. Conflict with the human population is rife with regular violent confrontations. Now a training and education centre is teaching local people how to avoid conflict using peaceful, practical methods to turn this volatile situation around.
  • Fundraising: So far we’ve invested over £6m for the endangered Asian elephant – making us the UK’s biggest funder for their conservation in the wild.

Elephant Family is the UK's biggest funder for the endangered Asian elephant.

Massive habitat loss has caused their numbers to plummet by 90% in the past 100 years, earning them an unwanted place on the IUCN red list.
Elephant Family exists to save this iconic animal from extinction in the wild, along with tigers, orangutans and all the other animals who share their habitat. Working with local people and partner NGOs, we currently fund 20 projects across Asia and invest where we are needed most: to protect habitat, prevent conflict and reconnect the forest homes of the endangered Asian elephant.
We would love to hear from you, so feel free to email us, pick up the phone – or even drop in and see us at elephant HQ.
Elephant Family Office - 17-18 Hayward's Place, London EC1R 0EQ
17-18 Hayward's Place
London, EC1R 0EQ
(Closest tube: Farringdon)
info@elephantfamily.org
T: +44 (0)20 7251 5099
F: +44 (0)20 7253 7007

GOD'S HAND again

HISTORY
Lynn learned his craft on a backyard pitch built by his father Col and the upbringing had the ultimate payday with his selection in the Australian T20 side for three matches against England.
The 23-year-old Brisbane Heat and Queensland batsman will use the games as an audition for the T20 World Cup in Bangladesh in March.
Lynn has been on the radar of national selectors for some time and his turbo-charged hitting for the Heat this season, with 197 runs at a strike rate of 148, have sealed the deal.
Chris Lynn speaks to the media after being named in the T20 squad. Picture: Mark Cranitch.
Chris Lynn speaks to the media after being named in the T20 squad. Picture: Mark Cranitch. Source:News Limited
Lynn has at times looked like a baseball-hitter with his innovative cross-batted swats targeting straight boundaries in T20 cricket this season.
Lynn has never played baseball but would be a natural at the sport. No cricket ground is able to contain his huge hits swatted from his powerful forearms.
The right-hander endured a painful season last year with a seriously injured testicle but has been back with a bang for the Heat.
The Heat had three players named in the Australian T20 squad on with teammates Ben Cutting and Dan Christian to join Lynn for the T20 international series against the Poms, starting on January 29.
ANOTHER HISTORY
In Indian Premier League cricket there is a match between kkr kolkatha and rc bangalore at sharja stadium Dubai on 24th apr 2014. At last over RCB needs 9 runs to win The first  three balls only one run each Fourth ball bouler Vinaykumar  bouled  batsmaan Abe D Villiers flighted into six But at boundry  line it is incredibly acrobatically amazingly cought by Chriss Lynn.Fifth ball 2 run  and 6th ball 1 run Finally what happened is RCB lost the match in cup and lip
THE saying “catches win matches” has again been proven by Queensland’s Chris Lynn, who produced a stunning piece of fielding to lift his side to a victory in the Indian Premier League.
Playing for the Kolkata Knight Riders, Lynn top scored with 45 from 31 balls, including three sixes, to help his team set a defendable total of 7 for 150 from their 20 overs.
Australian paceman Mitchell Starc took 2-33 off his four overs for Royal Challengers Bangalore.
However, it was the catch Lynn took on the third last ball of the match that people will remember.
Lynn slipped as he tried to settle under a ball hoicked to the onside by AB de Villiers, but managed to recover to take the catch at full stretch overhead and somehow still stay inside the boundary rope.

With top photo agencies boycotting the IPL, Lynn's catch can only be found in video recordings. There will be no Rhodes-like photographs that shall record it for posterity. It was truly an acrobatic effort, but what made it extra special was a 'slip' as the burly Aussie lined himself up to pouch a De Villiers skier. In spite of slipping, Lynn recovered and balanced well on his hunches, kept his eyes on the ball, arched backwards and held on to the ball, doing well to avoid the ropes. There are diving catches, running backwards catches, against the light catches and there are reflex catches. Lynn's effort was a sum total all of these.
His acrobatic efforts helped turn the game Kolkata’s way
Chriss Lynn in Action





His action is attractive and he has a good fielding record.May  he be the worlds  best fielder after South Africa's Johnty Rhodes
                                                               Rhodes in action

Rhodes, who is the fielding coach of reigning Indian Premier League (IPL) champions Mumbai Indians, said his opinion of Indian fielders not being up to it has changed.

"You see the current Indian team and it is full of brilliant fielders, not afraid to dive around. The Sri Lankans have always been agile fielders but in recent years the Indians and Pakistanis have taken their standard of fielding to a new level," Rhodes told the IPL's official website ahead of the seventh edition of the event starting from Wednesday.